Padmakumar

Padmakumar President, BJP, Aluva Municipality, Reporter, Janmabhumi Daily

12/01/2025
വഴിയേ പോയി പണി ഇരന്നു മേടിക്കുക എന്ന് കേട്ടിട്ടില്ലേ. അതാണ് കോൺഗ്രസ് മൻമോഹൻ സിംഗ് സ്മാരകം എന്ന് പറഞ്ഞ് വിവാദമുണ്ടാക്കാൻ ...
29/12/2024

വഴിയേ പോയി പണി ഇരന്നു മേടിക്കുക എന്ന് കേട്ടിട്ടില്ലേ. അതാണ് കോൺഗ്രസ് മൻമോഹൻ സിംഗ് സ്മാരകം എന്ന് പറഞ്ഞ് വിവാദമുണ്ടാക്കാൻ നോക്കിയതിലൂടെ നടന്നത്. കുടുംബക്കാർ പ്രധാനമന്ത്രിമാരായവരെ ഒഴിച്ചുള്ളവരെയൊക്കെ എങ്ങനെ അവഗണിച്ചു എന്നതും ആക്ഷേപിച്ചതും ഒക്കെ നല്ല വൃത്തിയായി അവരുടെ മക്കൾ തന്നെ വിളിച്ചു പറഞ്ഞതോടെ തരക്കേടില്ലാത്ത സെല്ഫ് ഗോളുകൾ കോൺഗ്രസ് മേടിച്ച കെട്ടി. പ്രണബ് മുഖർജിയുടെ മകൾ ശർമിഷ്ഠ മുഖർജിയും നരസിംഹ റാവുവിന്റെ മകൻ എൻ വി സുഭാഷ് എന്നിവർ ഭംഗിയായി പറഞ്ഞു വച്ചിട്ടുണ്ട്.

When criticising the BJP, do you have the spine to question Mr. Pinarayi Vijayan and the other CPIM leaders about their ...
17/12/2024

When criticising the BJP, do you have the spine to question Mr. Pinarayi Vijayan and the other CPIM leaders about their decision to enthrone E.K. Nayanar as chief minister instead of K.R. Gauriyamma in 1987? During that election, the CPM spearheaded the entire campaign, showcasing K.R. Gauriyamma as the chief minister. However, after the elections, they abruptly replaced her with E.K. Nayanar, who was not even an MLA.

Even in the 2016 elections, you campaigned with V.S. as the leader, and post-elections, we know what happened. We all know what happened to V S when he became the CM in 2006. He was a CM without any authority, and everyone has witnessed what the party did to him. Therefore, you should shed tears for your leaders and fight for their future.

17/12/2024

സോണിയ കൊണ്ടുപോയ നെഹ്റുവിന്റെ കത്തുകൾ തിരികെ നല്കണമെന്ന് പിഎം മ്യൂസിയം ആൻഡ് ലൈബ്രറി

എന്ത് ഭയന്നിട്ടാണ് കത്തുകൾ മുക്കിയത് എന്ന് സോണിയാജി തന്നെ പറയേണ്ടി വരും. ഇനിയിപ്പോൾ പുറത്ത് പറയാൻ പറ്റാത്ത പലതും പൊതുമണ്ഡലത്തിൽ വരുമെന്ന ഭയമാണോ ?

പ്രധാനമന്ത്രി മ്യൂസിയത്തിൽ നിന്ന് യുപിഎ ഭരണ കാലത്തു സോണിയ കൊണ്ടു പോയ കത്തുകൾ തിരികെ ആവശ്യപ്പെട്ട് പിഎം മ്യൂസിയം ആൻഡ് ലൈബ്രറി. 2008ലാണ് നെഹ്റുവിന്റെ കത്തുകൾ 51 പെട്ടികളിലാക്കി സോണിയ കൊണ്ടു പോയത്. മൗണ്ട് ബാറ്റണിന്റെ ഭാര്യ എഡ്വിന മൗണ്ട് ബാറ്റൺ, ആൽബർട്ട് ഐൻസ്റ്റൈൻ തുടങ്ങി നിരവധി പ്രമുഖർക്കു ജവഹർ ലാൽ നെഹ്റു വ്യക്തിഗതമായെഴുതിയ കത്തുകളാണ് സോണിയ കൊണ്ടു പോയത്. കത്തുകൾ തിരികെ നല്കണമെന്ന് പ്രധാനമന്ത്രി മ്യൂസി യം ആൻഡ് ലൈബ്രറി (പിഎം എംഎൽ) ഔദ്യോഗികമായി അഭ്യർഥിച്ചു.

പ്രഥമ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റു എഴുതിയ കത്തുകൾ ചരിത്രത്തിന്റെ ഭാഗമാണെന്ന വിലയിരുത്തലിൽ 1971ലാണ് നെഹ്റു മെമ്മോറിയൽ മ്യൂസിയത്തിനും (ഇപ്പോൾ പിഎംഎംഎൽ) ലൈബ്രറിക്കും കൈമാറിയത്.

എഡ്വിന മൗണ്ട് ബാറ്റൺ, ആൽബർട്ട് ഐൻസ്റ്റൈൻ, ജയ പ്രകാശ് നാരായൺ, പദ്മജ നായിഡു, വിജയ ലക്ഷ്മി പണ്ഡിറ്റ്, അരുണ ആസിഫ് അലി, ബാബു ജഗ്ജീവൻ റാം, ഗോവിന്ദ് ബല്ലഭ് പന്ത് തുടങ്ങിയ പ്രമുഖരുമായി നെഹ്റു നടത്തിയ ആശയ വിനിമയങ്ങൾ ഈ കത്തുകളുടെ ഉള്ളടക്കമാണ്. ഭാരത ചരിത്രത്തിലെ ഒരു സുപ്രധാന കാലഘട്ടത്തെക്കുറിച്ചുള്ള അമൂല്യ വിവരങ്ങൾ ഈ കത്തുകൾ നല് കുന്നുണ്ടെന്ന് പി എം എംഎൽ കത്തിൽ ചൂണ്ടിക്കാട്ടി. ഇക്കാരണത്താൽ, അവയെല്ലാം ആർക്കൈവുകളിലേക്കു തിരിച്ചയയ്ക്കണം.
ഈ രേഖകളോടു നെഹ്റു കു ടുംബത്തിനു വ്യക്തിപരമായുള്ള പ്രാധാന്യം മനസിലാക്കുന്നു. എന്നാൽ ഈ ചരിത്ര സാമഗ്രികൾ പണ്ഡിതർക്കും ഗവേഷകർക്കും വലിയ പ്രയോജനം ചെയ്യുമെന്ന് പിഎംഎംഎൽ വിശ്വസിക്കുന്നു.

ആദിവാസിയുടെ മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് ഇല്ല. മൃതദേഹം കൊണ്ടുപോയത് ഓട്ടോറിക്ഷയിൽ. ആദിവാസി യുവാവിനെ അരക്കിലോമീറ്റർ കാറ് ക...
16/12/2024

ആദിവാസിയുടെ മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് ഇല്ല. മൃതദേഹം കൊണ്ടുപോയത് ഓട്ടോറിക്ഷയിൽ.
ആദിവാസി യുവാവിനെ അരക്കിലോമീറ്റർ കാറ് കാരൻ വലിച്ചുകൊണ്ടുപോയി.
രണ്ടും സംഭവിച്ചത് വയനാട്ടിൽ.

വയനാട് എം പി പ്രിയങ്ക പലെസ്ടിൻ ഐക്യ ദാർഢ്യം പ്രകടിപ്പിക്കുന്ന തിരക്കിലാണ്. പിന്നെ മധുവിന് നീതി മേടിച്ചു കൊടുക്കാൻ പാങ്ങില്ലാത്ത സംസ്ഥാന സർക്കാരിനെ കുറിച്ചു പറഞ്ഞിട്ട് കാര്യമില്ല. മറ്റൊരു ഒറ്റപ്പെട്ട രണ്ടു സംഭവങ്ങൾ

16/12/2024

ഒമർ അബ്ദുള്ളക്ക് പിറകെ തൃണമൂൽ എം പി അഭിഷേക് ബാനെർജിയും ഇ വി എം അട്ടിമറിയെ തള്ളി. ഇനിയും തേയാൻ കോൺഗ്രസ്. കോൺഗ്രെസ്സുകാരുടെ വാദങ്ങൾക്ക് കൂട്ടുകക്ഷികൾക്കു പോലും പുല്ലു വില. ഇവിഎമ്മിനെ കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുന്നവർ എന്തെങ്കിലും ഉണ്ടെങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് ഡെമോ കാണിക്കണം. ഇവിഎം റാൻഡമൈസേഷൻ സമയത്ത് ജോലി കൃത്യമായി നടക്കുന്നുണ്ടെങ്കിൽ, മോക്ക് പോൾ സമയത്തും വോട്ടെണ്ണൽ സമയത്തും ബൂത്തിൽ ജോലി ചെയ്യുന്നവർ പരിശോധിക്കുന്നുവെങ്കിൽ, ഈ ആരോപണത്തിൽ കഴമ്പുണ്ടെന്ന് ഞാൻ കരുതുന്നില്ല. ഇവിഎമ്മുകൾ ഹാക്ക് ചെയ്യാൻ കഴിയുമെന്ന് ഇപ്പോഴും ആർക്കെങ്കിലും തോന്നിയാൽ, അവർ തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് എങ്ങനെ ഇവിഎമ്മുകൾ ഹാക്ക് ചെയ്യാമെന്ന് കാണിക്കണം... വെറുതെ പ്രസ്താവനകൾ നടത്തി ഒന്നും ചെയ്യാൻ കഴിയില്ലെന്ന് അഭിഷേക് ബാനർജീ. രാഹുൽ പപ്പുജി മുതൽ ഖാർഗെ വരെ ഉജ്ജ്വലമാവുന്നുണ്ട് ഇവിഎം വിഷയത്തിൽ.

16/12/2024

വോട്ടിങ് യന്ത്രത്തെ പഴിക്കുന്ന കോൺഗ്രസിനെ പരിഹസിച്ച് ഒമർ അബ്ദുള്ള. ഇൻഡി മുന്നണിയിലുള്ളവർ വരെ കോൺഗ്രസിനെ എടുത്തിട്ടലക്കുന്നു. ഇപ്പോഴും സാമാന്യബുദ്ധിയില്ലാത്തവരെ പോലെ തോൽക്കുമ്പോൾ ഇ വി എമ്മിനെ കുറ്റപ്പെടുത്തികൊണ്ട് നടക്കുന്നു.

തെരഞ്ഞെടുപ്പുകളിൽ തോൽക്കുമ്പോൾ മാത്രം വോട്ടിങ് യന്ത്രത്തെ പഴിക്കുന്ന കോൺഗ്രസിന്റെ പതിവിനെ പരിഹസിച്ച് നാഷണൽ കോൺഫറൻസ് നേതാവും ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള. ലോക്സഭയിലേക്ക് നൂറിടത്ത് സീറ്റുകളിൽ വിജയം നേടുമ്പോൾ ആഘോഷിക്കുകയും അതേ വോട്ടിങ് യന്ത്രമുപയോഗിച്ച് നടത്തുന്ന മറ്റു തെരഞ്ഞെടുപ്പുകളിൽ തോൽക്കുമ്പോൾ യന്ത്രത്തെ പഴിക്കുകയും ചെയ്യുന്നത് ശരിയല്ല. നിങ്ങൾക്ക് വോട്ടിങ് യന്ത്രത്തിനെതിരെ പരാതിയുണ്ട ങ്കിൽ അക്കാര്യത്തിൽ എപ്പോഴും അടിയുറച്ച് നിൽക്കണം. ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ പ്രകടനം തീർത്തും നിരാശാജനകമായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ ചുമതല നാഷണൽ കോൺഫറൻസിന് ഒറ്റയ്ക്ക് വഹിക്കേണ്ടിവന്നു. 90 അംഗ നിയമസഭയിൽ 42 സീറ്റിൽ എൻസി വിജയിച്ചപ്പോൾ കോൺഗ്രസ് ആറു സീറ്റിലൊതുങ്ങി. പ്രതിപക്ഷ പാർട്ടികളുടെ നേതൃപദവി നീർവഹിക്കുന്നതിൽ കോൺഗ്രസ് പിന്നിലാണെന്ന തോന്നൽ ഇൻഡി സഖ്യത്തിലെ ചില പാർട്ടികൾക്കുണ്ടെന്നും അക്കാര്യത്തിൽ കോൺഗ്രസ് ആണ് കൂടുതൽ ആലോചിച്ച് പ്രവർത്തിക്കേണ്ടതെന്നും ഒമർ അബ്ദുള്ള. പുതിയ പാർലമെന്റ് നിർമിച്ചതും സെൻട്രൽ വിസ്ത നിർമാണവും കേന്ദ്രസർക്കാരിന്റെ ഉചിതമായ തീരുമാനങ്ങൾ

കഴിഞ്ഞ വർഷങ്ങളിൽ ദുരന്തനിവാരണത്തിന് കിട്ടിയ കേന്ദ്രസഹായം 5019 കോടി....എന്നിട്ടാണ് സതീശനും ബ്രിട്ടാസും ഒക്കെ കിടന്ന് നിലവ...
16/12/2024

കഴിഞ്ഞ വർഷങ്ങളിൽ ദുരന്തനിവാരണത്തിന് കിട്ടിയ കേന്ദ്രസഹായം 5019 കോടി....എന്നിട്ടാണ് സതീശനും ബ്രിട്ടാസും ഒക്കെ കിടന്ന് നിലവിളിച്ചുകൊണ്ടിരിക്കുന്നത്.

കേരളത്തിൽ കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായ വിവിധ ദുരന്തങ്ങൾ ക്ക് കേന്ദ്ര സർക്കാർ നല്‌കിയത് 5019 കോടിരൂപയുടെ സഹായമാണെന്ന് രേഖകൾ. ഓഖി ദുരിതത്തെ തുടർന്ന് കേരളത്തിന് കേന്ദ്രസർക്കാർ നല്‌കിയത് 133 കോടി രൂപയാണ്. ഒമ്പതുവർഷത്തിനിടെ ദുരന്ത നിവാരണ ഫണ്ടിനത്തിൽ കേന്ദ്ര സർ ക്കാർ കേരളത്തിന് നല്‌കിയത് 1817.35 കോടിയാണ്.

ദേശീയ ദുരന്ത നിവാരണ ഫണ്ടിനത്തിൽ സംസ്ഥാനത്തിനുള്ള വിഹിതമായി കേന്ദ്രം കേരളത്തിന് 3069.57 കോടി രൂപ അനുവദിച്ചു. ദുരന്തനിവാരണത്തിനായി അനുവദിച്ച 1817 കോടി 2016-17 മുതൽ 2024-25 വരെമാത്രമുള്ള കണക്കാണ്. പല കാലങ്ങളിലായി ഓഖി ചുഴലിക്കാറ്റ്, വരൾച്ച, 2018, 2019 വർഷങ്ങളിലെ പ്രളയം എന്നിവയെ നേരിടാൻ എൻഡി ആർഎഫ് വിഹിതമായി കേന്ദ്രം സംസ്ഥാ നത്തിന് നല്‌കിയത് 3069.57 കോടി രൂപ യാണ്.
എന്നാൽ, സപ്‌തംബർ 24 ലെ കണക്കു കൾ പ്രകാരം 5550.98 കോടിയാണ് കേര ളം ഇതുവരെ വിനിയോഗിച്ചത്. ഇതൊന്നും അങ്ങ് പ്രിയങ്ക മുതൽ സതീശന് വരെ അറിയില്ല എന്ന് പറഞ്ഞ് ഉഡായിപ്പുമായി ഇറങ്ങിയിരിക്കുന്നത്.

പഷ്ട്
15/12/2024

പഷ്ട്

14/12/2024

ഇന്നത്തെ പൊളി സാധനം
തപസ്യ എന്നാൽ നിങ്ങളുടെ ശരീരം ചൂടാക്കുക എന്നാണ് അർത്ഥമാക്കുന്നത്
ദ്രോണാചാര്യർ ഏകലവ്യന്റെ വിരൽ മുറിച്ചു.
ചേട്ടനും അനിയത്തിയും തമ്മിൽ മത്സരമാണെന്നുറപ്പിക്കാം

Address

Sree Padmam, Library Road Aluva
Aluva
683101

Telephone

+918304035089

Website

Alerts

Be the first to know and let us send you an email when Padmakumar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Padmakumar:

Videos

Share