17/04/2021
യാത്രക്കാരുടെ ജീവനെടുക്കാൻ കാട്ടുപന്നികൾ. പന്നികൾ ഭക്ഷണം നൽകാൻ ഹോട്ടൽ, അറവുശാല ഉടമകൾ. കയ്യുംകെട്ടി അധികൃതർ .
മൈലമൂട്മുതല്‍ പാണ്ഡ്യന്‍പാറ വരെയും, കുറുപുഴ മുതല്‍ വലിയ താന്നിമൂട് ജംഗ്ഷന്‍ വരെയും കാലന്‍ കാവ് മുതല്‍ നവോദയ സ്കൂള്‍, വട്ടപ്പന്‍കാട്, നാഗരവരെയും റോഡിലും ജനവാസ മേഖലകളിലും വനത്തിലും കോഴി മാലിന്യങ്ങളും അറവ്, ഹോട്ടല്‍ മാലിന്യങ്ങളും തള്ളുന്നതിനാല്‍ ജനജീവിതം ദു:സ്സഹമായി. മാലിന്യ ങ്ങൾ
ഭക്ഷിക്കാന്‍ എത്തുന്ന കാട്ടുപന്നിയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്കാണ് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണപ്പെടുകയും ചെയ്തിട്ടുള്ളത്. ഭക്ഷിക്കാന്‍ എത്തുന്ന കാട്ടുപന്നിയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്കാണ് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണപ്പെടുകയും ചെയ്തിട്ടുള്ളത്. . ഭക്ഷിക്കാന്‍ എത്തുന്ന കാട്ടുപന്നിയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്കാണ് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണപ്പെടുകയും ചെയ്തിട്ടുള്ളത്. കുറുപുഴ മുതല്‍ വലിയ താന്നിമൂട് ജംഗ്ഷന്‍ വരെയും പാണ്ഡ്യന്‍പാറ മുതല്‍ മൈലമൂട് വരെയും, കാലന്‍ കാവ് മുതല്‍ നവോദയ സ്കൂള്‍, വട്ടപ്പന്‍കാട്, നാഗരവരെയും റോഡിലും ജനവാസ മേഖലകളിലും വനത്തിലും കോഴി മാലിന്യങ്ങളും അറവ്, ഹോട്ടല്‍ മാലിന്യങ്ങളും തള്ളുന്നതിനാല്‍ ജനജീവിതം ദു:സ്സഹമായി. മാലിന്യ സംസ്കരണ സംവിധാനമില്ലാത്ത അറവുശാലകള്‍ക്കും ഹോട്ടലുകള്‍ക്കുമെതിരെ യാതൊരു നടപടിയുമെടുക്കാതെ അധികൃതര്‍ മൗനം പാലിക്കുമ്ബോള്‍ ജനങ്ങള്‍ ദുരിതത്തിലാണ്. രാത്രികാലങ്ങളിലാണ് മാലിന്യം വാഹനങ്ങളില്‍ ശേഖരിച്ച് കൊണ്ടു തള്ളുന്നത്.മാലിന്യം മറവ് ചെയ്യാന്‍ മിക്ക കടകള്‍ക്കും സംവിധാനമില്ല. ചാക്കുകളില്‍ സംഭരിക്കുന്ന മാലിനും രാത്രി 11 മണിക്ക് ശേഷം വാഹനങ്ങളില്‍ കൊണ്ടുപോയി ജനവാസ മേഖലയിലെ റോഡുകളിലും വനങ്ങളിലും തള്ളുന്നു. ഈ മാലിന്യം അഴുകി ദുര്‍ഗന്ധം വമിക്കുമ്ബോള്‍ ഭക്ഷിക്കാന്‍ എത്തുന്ന കാട്ടുപന്നിയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്കാണ് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണപ്പെടുകയും ചെയ്തിട്ടുള്ളത്. പാണ്ഡിയന്‍പാറ, കാലന്‍കാവ് നവോദയ സ്കൂള്‍, നാഗര, കുറുപുഴ ,താന്നിമൂട് എന്നിവിടങ്ങളിലാണ് മാലിന്യ നിക്ഷേപം രൂക്ഷമാണ്. കഴിഞ്ഞ രണ്ടു മാസത്തിനിടെ അഞ്ചു പേര്‍ക്കാണ് മാലിന്യം ഭക്ഷിക്കാനെത്തുന്ന വന്യമൃഗങ്ങളുടെ അക്രമണങ്ങളില്‍ ഗുരുതരമായി പരിക്കേറ്റത്.