Troll - Italy

Troll - Italy വലിച്ചു കീറി ഭിത്തിയിൽ ഒട്ടിക്കൽ മിതമായ നിരക്കിൽ

04/27/2021

വൈകിയിട്ടില്ല.. ഒരുമിച്ചു നിക്കാം .. അതിജീവിക്കാം 🙏🙏          🌴
04/27/2021

വൈകിയിട്ടില്ല.. ഒരുമിച്ചു നിക്കാം .. അതിജീവിക്കാം 🙏🙏


🌴

04/26/2021

ഇപ്പൊ ഇങ്ങനെയേ പറ്റു 🙏🏻💯


മൊതലാളി ഒരു വട്ടം പറഞ്ഞിട്ടുണ്ടെ..മറന്നു പോയതാകും..          🌴
04/26/2021

മൊതലാളി ഒരു വട്ടം പറഞ്ഞിട്ടുണ്ടെ..മറന്നു പോയതാകും..


🌴

ആട.. കോവിഡ് രൂക്ഷമായ സമയത്തു കുതിരയോട്ടം നടത്തിയ നിങ്ങളെ "ബുദ്ധിമാനെ" ന്ന് വിളിക്കാം😁😁😁😂🤣          🌴
04/25/2021

ആട.. കോവിഡ് രൂക്ഷമായ സമയത്തു കുതിരയോട്ടം നടത്തിയ നിങ്ങളെ "ബുദ്ധിമാനെ" ന്ന് വിളിക്കാം
😁😁😁😂🤣


🌴

ഇടക്കിടക്ക് “ജോലി” ആയോ....  “ഡോക്യുമെന്റ്” റെഡി ആയോ... എന്നു ചോതിക്കുന്നവർക്കും ഈ “മാനുവൽ” ബാധകം ആണ് ✋🏻😎          🌴     ...
04/12/2021

ഇടക്കിടക്ക് “ജോലി” ആയോ.... “ഡോക്യുമെന്റ്” റെഡി ആയോ... എന്നു ചോതിക്കുന്നവർക്കും ഈ “മാനുവൽ” ബാധകം ആണ് ✋🏻😎


🌴

എല്ലാ കുടുംബങ്ങള്‍ക്കും ഹെലികോപ്ടര്‍, ഒരു കോടി രൂപ, ചന്ദ്രനിലേക്കൊരു ഫ്രീ ട്രിപ്പ്; തമിഴ്‌നാട്ടില്‍ കൈയ്യഴിഞ്ഞ് വാഗ്ദാനങ...
03/31/2021

എല്ലാ കുടുംബങ്ങള്‍ക്കും ഹെലികോപ്ടര്‍, ഒരു കോടി രൂപ, ചന്ദ്രനിലേക്കൊരു ഫ്രീ ട്രിപ്പ്; തമിഴ്‌നാട്ടില്‍ കൈയ്യഴിഞ്ഞ് വാഗ്ദാനങ്ങളുമായി സ്വതന്ത്രസ്ഥാനാര്‍ത്ഥി😁😁😁😁

ചെന്നൈ: തമിഴ്‌നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെ ജനങ്ങള്‍ക്ക് കൈയ്യഴിഞ്ഞ വാഗ്ദാനങ്ങളുമായി സ്വതന്ത്ര സ്ഥാനാര്‍ത്ഥി. സൗത്ത് മധുര നിയോജക മണ്ഡലത്തില്‍ നിന്നുള്ള സ്വതന്ത്രസ്ഥാനാര്‍ത്ഥിയായ തുലം ശരവണനാണ് വിചിത്ര വാഗ്ദാനങ്ങളുമായി രംഗത്തെത്തിയത്.

എല്ലാവര്‍ക്കും മിനി ഹെലികോപ്ടര്‍, സ്ഥിര നിക്ഷേപമായി ഒരു കോടി രൂപ വീതം എല്ലാ കുടുംബങ്ങള്‍ക്കും നല്‍കും, ചന്ദ്രനിലേക്ക് പോകാന്‍ എല്ലാവര്‍ക്കും അവസരം നല്‍കും’, ഇതൊക്കെയാണ് ശരവണന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍.

രാഷ്ട്രീയപാര്‍ട്ടികളുടെ പൊള്ളയായ വാഗ്ദാനങ്ങളില്‍ വീഴാതിരിക്കാന്‍ ആളുകളില്‍ അവബോധം ഉണ്ടാക്കുകയാണ് തന്റെ ലക്ഷ്യമെന്നും ഇതിലൂടെ സാധാരണക്കാരായ സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുകയാണെന്നും ശരവണന്‍ പറഞ്ഞു.

ഇതുകൂടാതെ തന്റെ മണ്ഡലത്തിലെ വീട്ടമ്മമാരുടെ ജോലിഭാരം കുറയ്ക്കാന്‍ ഓരോ വീട്ടിലും റോബോര്‍ട്ട് സംവിധാനം നല്‍കുമെന്നും നദിക്കരയില്‍ താമസിക്കുന്നവര്‍ക്ക് ഗതാഗതസൗകര്യങ്ങള്‍ക്കായി ബോട്ടുകള്‍ നല്‍കുമെന്നും ശരവണന്‍ പറഞ്ഞു.

അതേസമയം തെരഞ്ഞെടുപ്പ് പ്രചരണത്തിനായി തന്റെ പക്കല്‍ പണമില്ലെന്നും സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ലഭിക്കുന്ന ധനഹായത്തിലാണ് ഇതെല്ലാം ചെയ്യുന്നതെന്നും ശരവണന്‍ പറഞ്ഞു.

താന്‍ തെരഞ്ഞെടുപ്പ് പ്രചാരണം വാട്‌സ് ആപ്പിലൂടെ നടത്തുന്നുണ്ടെന്നും തന്റെ വാഗ്ദാനങ്ങളെപ്പറ്റി ജനങ്ങള്‍ ചിന്തിക്കുന്നുണ്ടെന്നും ശരവണന്‍ കൂട്ടിച്ചേര്‍ത്തു. ഇനി തെരഞ്ഞെടുപ്പില്‍ താന്‍ ജയിച്ചില്ലെങ്കിലും സാരമില്ലെന്നും ശരവണന്‍ പറഞ്ഞു.


🌴

03/30/2021

നഗ്നസത്യം പറഞ്ഞ ഈ ചേട്ടനിരിക്കട്ടെ ഒരു കുതിരപ്പവൻ 😅😁😄😆😁





🌴

റോമിലെ മലയാളി മിടുക്കി കുട്ടികളായ കാതറിനും അയാനയും തകർത്തഭിനയിച്ച ഒരു മലയാളം ഷോട്ട് ഫിലിം ആണ് BANGLE. കുട്ടികളുടെ നിഷ്കള...
02/17/2021

റോമിലെ മലയാളി മിടുക്കി കുട്ടികളായ കാതറിനും അയാനയും തകർത്തഭിനയിച്ച ഒരു മലയാളം ഷോട്ട് ഫിലിം ആണ് BANGLE. കുട്ടികളുടെ നിഷ്കളങ്കമായ സ്നേഹത്തിന്റെ കഥ ക്യാമറയിൽ പകർത്തിയത് ജോസ് ചെമ്മാശ്ശേരിയാണ്. എട്ടു മിനിട്ടിൽ താഴെ മാത്രമുള്ള ഈ ഷോർട്ട് ഫിലിം പൂർണ്ണമായും ചിത്രീകരിച്ചിരിക്കുന്നത് റോമിലാണ്. കാണുക, പ്രോത്സാഹിപ്പിക്കുക

A Story About The Innocence Of Two Little Girls.Directed by : Jose ChemmasseryProduced by : Anu Jose ChemmasseryDirector of Photography : Jose ChemmasseryBac...

😅😅😅😅🤣          🌴
01/12/2021

😅😅😅😅🤣


🌴

ഇപ്പോ എന്നെ ആർക്കും പേടി ഇല്ലാതെ ആയോ 😥 (bloody ഗ്രാമവാസിസ് )😦          🌴
12/25/2020

ഇപ്പോ എന്നെ ആർക്കും പേടി ഇല്ലാതെ ആയോ 😥 (bloody ഗ്രാമവാസിസ് )😦


🌴

ബുറേവി കേരളത്തിനോട് അടുത്തപ്പോ കണ്ടത് ഇവിടെ  അതിനേക്കാൾ വലിയ ചുഴലികൾ.. അപ്പോൾ തന്നെ റൂട്ട് മാറ്റി😜😜          🌴          ...
12/04/2020

ബുറേവി കേരളത്തിനോട് അടുത്തപ്പോ കണ്ടത് ഇവിടെ അതിനേക്കാൾ വലിയ ചുഴലികൾ.. അപ്പോൾ തന്നെ റൂട്ട് മാറ്റി😜😜


🌴

പന്ത് കളി ജ്വരം , ഓർമ്മ വെച്ച കാലം മുതൽ ഉണ്ടെങ്കിലും , പ്രണയം തലക്ക് പിടിച്ചത് 1986 വേൾഡ് കപ്പിലാണ് . തെക്കേലെവീട്ടിലെ ക...
11/25/2020

പന്ത് കളി ജ്വരം , ഓർമ്മ വെച്ച കാലം മുതൽ ഉണ്ടെങ്കിലും , പ്രണയം തലക്ക് പിടിച്ചത് 1986 വേൾഡ് കപ്പിലാണ് . തെക്കേലെവീട്ടിലെ കെൽട്രോൺ TV യിൽ വൈകുന്നേരങ്ങളിൽ പോയിരുന്ന് കാണും ,ഒറ്റ കളിയും മുടങ്ങാതെ.

പത്ത് ഉടുമ്പിനെ കൂട്ടികെട്ടിയ പോലത്തെ തുടയും കാലുകളും. ഉറച്ച് ശകലം പൊന്തി നിൽക്കണ നെഞ്ചുംകൂട്. ആകാശത്തേക്ക് ഉയർന്ന് നിക്കണ ഇടിക്കട്ട കഴുത്തും ഉദിച്ച മുഖവും ആ ഉരുക്ക് തോളുകളിൽ ഭദ്രം . ആരെയും കൂട്ടാക്കാത്ത നോട്ടം. പൊക്കം കുറവാണെങ്കിലും , ഒരു കാട്ടുപോത്തിന്റെ ബലമുണ്ട് . ഇടത്തെ കാലിൽ പന്ത് അസാധ്യ first touch ഇൽ സ്വീകരിച്ച് കഴിഞ്ഞാൽ പിന്നെ കാണാം നൃത്തം പോലെയുള്ള കുതിപ്പ് മെക്സിക്കൻ മൈതാനത്ത്. ഒന്നല്ല ,ഒരു പത്ത് ഡിഫെൻഡർമാർ ഒരുമിച്ച് വന്നാലും തടയാനാവില്ല ആ പന്തും കൊണ്ടുള്ള ഓട്ടം. അതിനിടയിൽ ഒരു പിഞ്ച് കുഞ് പോലും അറിയാതെ,ഇടത്തെ കാലിൽ നിന്നും പുഷ്പ്പം പോലെ ,ഒരു സംഗീതം പോലെ , ഉതിരുന്ന അതിമനോഹര ഡയഗനൽ , ബാക്ക് ഹീൽ , വാൾ , ത്രൂ പാസുകൾ. ഇങ്ങകലെ ഏഴ് കടലുകൾക്കക്കരെ ,അയല്പക്കത്തെ വീട്ടിൽ ഇരുന്ന് TVകാണണ ഈ ആറാം ക്‌ളാസിൽ പഠിക്കണ എന്നെ വരെ രോമാഞ്ചത്തിൽ ആറാടിക്കണമെങ്കിൽ , ആരായിരിക്കും അന്നത്തെ നീല വെള്ള നീളൻ വരകളുള്ള ജേർസികളിൽ കളിച്ച ആ ഇരുപത്താറുകാരൻ !! സാക്ഷാൽ ഡീഗോ അർമാൻഡോ മറഡോണ !!!
അർജന്റീന യുടെ അടുത്ത കളി കാണും വരെ വീട്ടിൽ കിടന്നുള്ള മറഡോണ യെ മിമിക്ക് ചെയ്ത് കൊണ്ടുള്ള അഭ്യാസങ്ങൾ.

ഓരോ മലയാളികളും ഒരു പക്ഷെ ആദ്യം സ്നേഹിച്ച എക്കാലത്തെയും മികച്ച ഫുട്ട്ബോളർ. തന്റെ രണ്ട് കാല് കൊണ്ട് അർജന്റീന എന്ന കൊച്ചു രാജ്യത്തെ ലോകം മുഴുവനും അറിയിച്ച മറഡോണ !!

അന്ന് മുതൽ തലക്ക് പിടിച്ച ഒരു പ്രാന്താണ് , വേൾഡ് കപ്പും അർജന്റീനയും. എത്രയെത്ര കളികളും ജയങ്ങളും തോൽവികളും. ഒരുപാടിഷ്ട്ടമാണ് അന്നും ഇന്നും- ആ വെള്ളയും നീലയും ഇട്ട അര്ജന്റീന ടീമിനെ . പണ്ട് സൗത്തിലെ ഹോട്ടൽ മോളിയിൽ ജോസിന്റെ കാഷ്യർ കൗണ്ടറിൽ ചില്ല് മേശയുടെ താഴെയുണ്ടായിരുന്നു ഒരു പോസ്റ്റർ മറഡോണയുടെ. ഇടത്തെ കയ്യുംമെ വാച്ചൊക്കെ കെട്ടി പന്തടിക്കണ ചെരിഞ്ഞുള്ള ഒരു പോസ്. വെള്ളേപ്പം വാങ്ങാൻ പോയാൽ ഞാൻ അത് കൊറേ നേരം നോക്കി നിക്കും. പോയ കാര്യം മറന്ന് കാലി സഞ്ചിയുമായി വീട്ടിൽ തിരിച്ചെത്തി തെറി കേക്കുമ്പോ വീണ്ടും തിരിച്ചോടിയ കാലം.

വിശേഷങ്ങൾ പറഞ്ഞാൽ തീരില്ല .

RIP Hero ! 😔😔😔


🌴

ബാച്ചിലേഴ്സ് റൂം*****************ഞാൻ കണ്ടിട്ടുള്ളതിൽ എറ്റവും ഊഷ്മളമായ സൗഹൃദങ്ങൾ ഉള്ളത് പ്രവാസി ബാച്ചിലേഴ്സ് റൂമിലാണ്.വിഭ...
11/20/2020

ബാച്ചിലേഴ്സ് റൂം
*****************
ഞാൻ കണ്ടിട്ടുള്ളതിൽ എറ്റവും ഊഷ്മളമായ സൗഹൃദങ്ങൾ ഉള്ളത് പ്രവാസി ബാച്ചിലേഴ്സ് റൂമിലാണ്.
വിഭിന്നമായ നാട്, ജാതി, മതം, രാഷ്ട്രീയം.
പക്ഷേ മനസ്സ് ഒന്ന്.

പല സാമൂഹ്യ പശ്ചാത്തലത്തിൽ നിന്ന് വന്നവർ ഒരു ചെറിയ മുറിയിൽ, നിന്ന് തിരിയാൻ ഇടം ഇല്ലാത്ത സ്ഥലത്ത്, ഒരു ടോയ്ലറ്റും, അടുക്കളയും ഒക്കെ നല്ല യോജിപ്പോടെ ഒന്നിച്ച് ഉപയോഗിച്ച്, വളരെ സൗഹൃദയത്തിൽ ഒന്നിച്ച് പാർക്കുന്നതാണ് മിക്ക പ്രവാസി ബാച്ചിലേഴ്സ് റൂമും.

ബാച്ചിലേഴ്സ് റൂം എന്ന് പറയുന്നത് തന്നെ ഒരു അതിശോക്തിയാണ്.
ബെഡ് സ്പേസ് എന്നാണ് പൊതുവേ പറയപ്പെടുന്നത്.

അതായത് അവന് ഒരു കട്ടിൽ ഇടാനുള്ള സ്ഥലമെ സ്വന്തമായി ആ റൂമിലുളളു.
അതു കഴിഞ്ഞാൽ ആ മുറി വേറെ ആളുകളുടെയായി.
അഞ്ചും, ആറും പത്തും ആളുകൾ ഈ മുറികളിൽ സഹോദരങ്ങളെപ്പോലെ സ്നേഹത്തോടെ കഴിയുന്നു.

സന്തോഷങ്ങൾ ബിരിയാണി വച്ച് കഴിച്ചും, ദുഖങ്ങൾ പരസ്പരം പങ്ക് വച്ചും ജീവിതം ഒന്നിച്ച് മുന്നോട്ട് കൊണ്ട് പോകുന്നു.

മറ്റവൻ്റെ സോപ്പ്, ചീപ്പ് തുടങ്ങി കഴിക്കുന്ന പാത്രങ്ങൾ വരെ സ്വന്തം പോലെ ഉപയോഗിക്കുന്നു.

ഒരാൾ ഭക്ഷണം പാചകം ചെയ്യുമ്പോൾ, മറ്റൊൾ പച്ചക്കറികൾ അരിയുന്നു, മറ്റൊൾ പാത്രം കഴുകുന്നു.
വേരെയൊരാൾ അടുക്കളയും, മുറിയും വൃത്തിയാക്കുന്നു.

ഒരാൾക്ക് ശമ്പളം വൈകിയാൽ, അയാളുടെ ആവശ്യങ്ങൾ ബാക്കിയുള്ളവർ നോക്കുന്നു.
ഒരാൾക്ക് ജോലി നഷ്ടപ്പെട്ടാൽ, പുതിയ ജോലി കിട്ടുന്നത് വരെ അയാളുടെ വാടകയടക്കം എല്ലാ ചിലവുകളും ബാക്കിയുള്ളവർ വഹിക്കുന്നു.

ജന്മദിനങ്ങളും, ആനിവേഴ്സറികളും ഒന്നിച്ച് ആഘോഷിക്കുന്നു.

പെരുന്നാൾ പോലെയുള്ള വിശേഷ ദിവസങ്ങളിൽ എറ്റവും വലിയ ആഘോഷങ്ങൾ നടക്കുന്നത് ഈ ബാച്ചിലർ മുറികളിലാണ്.
ഒന്നിച്ച് യാത്രകൾ നടത്തുന്നു.
സിനിമയ്ക്ക് ഒന്നിച്ച് പോകുന്നു.
സുഹൃത്തുക്കൾ വഴി കിട്ടുന്ന ഭക്ഷണങ്ങൾ മുറിയിൽ കൊണ്ട് വന്ന് ഒന്നിച്ചു കഴിക്കുന്നു.

ആർക്കും സ്വന്തമെന്ന് പറയാൻ ഒന്നുമില്ല.
എല്ലാം എല്ലാവരുടെയാണ്.

നാട്ടിൽ പോകുന്ന ആളുടെ മക്കൾക്ക് സഹമുറിയന്മാരുടെ വക ചോക്ലേറ്റും പിസ്തായും, സമ്മാനങ്ങളും കാണും.
നാട്ടിൽ നിന്ന് വരുന്നയാളുടെ പെട്ടിൽ, മുറിയിലുള്ള എല്ലാവർക്കും പ്രീയപ്പെട്ട ഭക്ഷണങ്ങൾ കാണും.

സാമ്പത്തികമായി ഇവർ തമ്മിലുള്ള കൊടുക്കൽ, വാങ്ങൽ അത്ഭുതപ്പെടുത്തുന്നതാണ്.

കടം കൊടുക്കാൻ മടിക്കുന്ന ഈ കാലത്ത്, അതും ചെറിയ ശമ്പളത്തിൽ ഉള്ള ഇവർ, പരസ്പരം കടം കൊടുത്തിരിക്കുന്നത് ചിലപ്പോൾ ലക്ഷങ്ങൾ ആയിരിക്കും.

അതൊരു പക്ഷേ, മറ്റേ ആളുടെ മകളുടെ കല്യാണത്തിനോ, നാട്ടിലെ വീടുപണി തീർക്കാനോ ആയിരിക്കും.
എന്ന് തിരിച്ചു കിട്ടും എന്ന് അറിയില്ല, എങ്കിലും നിൻ്റെ കയ്യിൽ വരുമ്പോൾ തിരിച്ചു തന്നാൽ മതിയെടാ, എന്ന് പറഞ്ഞു കൊടുക്കുന്നതാണ് ഇതെല്ലാം.

ദുബായിൽ വന്ന ആദ്യകാലത്ത്, ഞാൻ ബർദുബായിൽ ഒരു മുറിയിൽ താമസിച്ചിരുന്നു.

ഞാനടക്കം നാല് പേരുണ്ടായിരുന്ന മുറിയിൽ, മൂന്ന് കട്ടിലിടാനുള്ള സ്ഥലമെയുണ്ടായിരുന്നുള്ളു.
അത് കൊണ്ട് തന്നെ, ഞാൻ നിലത്ത് പായ വിരിച്ചാണ് കിടന്നത്.

ഒരു ദിവസം എനിക്ക് കലശലായ മേല് വേദനയും, ജലദോഷവും, പനിക്കോളുമുണ്ടായി.

ആശുപത്രിയിൽ പോയി വന്ന്, അത്താഴമൊക്കെ കഴിച്ച് ഉറങ്ങാൻ കിടക്കാറായപ്പോൾ, കൂടെ താമസിച്ചിരുന്നതിൽ ഒരാൾ, പുള്ളിയുടെ തലയിണയും, എൻ്റെ പായയും എടുത്ത് നിലത്ത് വിരിച്ച് കിടന്നു.

എന്നിട് പറഞ്ഞു, "നിനക്ക് വയ്യാത്തത് അല്ലേ, നീ കട്ടിലിൽ കിടന്നോ, ഞാൻ നിലത്ത് കിടന്നോളാം".

ഞാൻ അത്ഭുതപ്പെട്ടു പോയി.

വേറൊന്നും കൊണ്ടല്ല, മുകളിൽ പറഞ്ഞ സൗഹൃദങ്ങൾക്ക് ഒരു അപവാദമായിരുന്നു ഈ മനുഷ്യൻ.

വളരെ കർക്കശക്കാരൻ.
എല്ലാത്തിനും ഞാൻ, സ്വന്തം, എൻ്റേത് എന്നുള്ള ചിന്താഗതി പുലർത്തുന്നയാൾ.
എല്ലാരോടും ഒരു അകലം പാലിച്ച് സംസാരിക്കുകയും, പെരുമാറുകയും ചെയ്യുന്നയാൾ.
അയാളാണ് അത് പറഞ്ഞതും, അദ്ദേഹത്തിൻ്റെ കിടക്ക എനിക്ക് തന്നതും.

എങ്ങനെ അത്ഭുതപ്പെടാതെയിരിക്കും?.

ഇതാണ് ബാച്ചിലേഴ്സ് റൂം, ഈ കോവിഡ് കാലത്തെല്ലാം നമ്മൾ ഇത് കണ്ടതാണ്.
ഈ കരുതലും, സ്നേഹവും.

അതാണ് ഞാൻ ആദ്യം പറഞ്ഞത്, ഞാൻ കണ്ടിട്ടുള്ളതിൽ എറ്റവും ഊഷ്മളമായ സൗഹൃദയങ്ങൾ പ്രവാസി ബാച്ചിലേഴ്സ് റൂമിലാണെന്ന്. 😚😚

Credits : WhatsApp


🌴

ഓൾ കേരള പ്രവാസി നെറ്റ്‌വർക്ക് അസോസിയേഷൻ ഇറ്റലി 🤓🤭🤓🤭          🌴
11/20/2020

ഓൾ കേരള പ്രവാസി നെറ്റ്‌വർക്ക് അസോസിയേഷൻ ഇറ്റലി 🤓🤭🤓🤭


🌴

അത്‌ ചോദിച്ചില്ല എങ്കിൽ സമദാനം കിട്ടില്ല 🤓          🌴
11/19/2020

അത്‌ ചോദിച്ചില്ല എങ്കിൽ സമദാനം കിട്ടില്ല 🤓


🌴

15-ആം നൂറ്റാണ്ടിലാണ് പോണ്ടിഫിക്കൽ സ്വിസ് ഗാർഡിന്റെ ഉത്ഭവം.504 yearsFounder:Pope Julius ll
11/07/2020

15-ആം നൂറ്റാണ്ടിലാണ് പോണ്ടിഫിക്കൽ സ്വിസ് ഗാർഡിന്റെ ഉത്ഭവം.504 years
Founder:Pope Julius ll

Address

Rome City, IN

Website

Alerts

Be the first to know and let us send you an email when Troll - Italy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share