പാലക്കാട്ട് കൊല്ലപ്പെട്ട സഞ്ജിത്തിന്റെ വീട് സന്ദർശിച്ച ശേഷം ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷൻ ശ്രീ വത്സൻ തില്ലങ്കേരിയുടെ പ്രതികരണം.
ശ്രീ പദ്മനാഭസ്വാമിയുടെ തിരുആറാട്ട് ശംഖുമുഖം കടപ്പുറത്ത് നിന്ന് തത്സമയം....
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല :
സർക്കാർ വിദ്യാർത്ഥികളെ വഞ്ചിക്കുന്നുവെന്ന് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ ഗണേഷ്.
https://youtu.be/7SB9pLRupXg
വിദ്യാർത്ഥികളെ ബുദ്ധിമുട്ടിലാക്കുന്ന തീരുമാനങ്ങളും നടപടികളും മാത്രമാണ് പിണറായി സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളതെന്നും ശ്രീനാരായണ ഓപ്പൺ സർവ്വകലാശാലയ്ക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാതെ സംസ്ഥാന സർക്കാർ വിദ്യാർത്ഥികളെ വഞ്ചിക്കുകയായിരുന്നെന്നും യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ ഗണേഷ്.
https://youtu.be/7SB9pLRupXg
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ വർത്താ സമ്മേളനത്തിൽ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് പുറത്ത്....
സേവാഭാരതിയെ അഭിനന്ദിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലി.
കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിൽ സേവന പ്രവർത്തനത്തിൽ മുഴുകിയിരിക്കുന്ന സേവാഭാരതിയെ പ്രശംസിച്ച് ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്ലി.
ഡൽഹിയിലെ സേവാഭാരതി പ്രവർത്തകരെ പരാമർശിച്ചുകൊണ്ടായിരുന്നു വിരാടിന്റെ അഭിനന്ദനം. സേവാഭാരതിയുടെ ത്യാഗോജ്ജ്വലമായ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നുവെന്ന് വിരാട് കോഹ്ലി പറഞ്ഞു. മഹാമാരിക്കാലത്തെ ഓരോ സേവാഭാരതി പ്രവർത്തകന്റെയും പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്ന പ്രവർത്തനങ്ങൾ ഇനിയും തുടരട്ടെ. എല്ലാവിധ നന്മകളും നേരുന്നു. ആരോഗ്യവും സുരക്ഷയും പ്രധാനമാണ്. അതു ശ്രദ്ധിക്കണം. മറ്റുള്ളവരെ സഹായിക്കുന്ന നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. എല്ലാവരും വീടുകളിൽ സുരക്ഷിതരായി ഇരിക്കുകയെന്നു
ഇന്ത്യ കോവിഡ് മഹാമാരിക്കെതിരെ പോരാടുമ്പോൾ, വിവിധ രാജ്യങ്ങൾ പല പല അവശ്യ വൈദ്യസഹായം അയച്ചുകൊണ്ട് ഇന്ത്യയെ സഹായിക്കുന്നു....
എന്നാൽ ഇസ്രയേലി പൗരന്മാർ ഇന്ത്യൻ ജനതയുടെ ആരോഗ്യത്തിന് വേണ്ടി ‘ഓം നമ ശിവായ’ മന്ത്രം ചൊല്ലിപ്പാടി ടെൽ അവീവിലെ പ്രധാന പാതകളിലൊന്നിൽ ഒത്തുകൂടിയതിന്റെ വീഡിയോ വൈറൽ ആയിരിക്കുകയാണ് ഇപ്പോൾ.
ഇസ്രായേലിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ പവൻ കെ പാൽ ഇൻസ്റ്റാഗ്രാമിൽ ഈ വീഡിയോ പങ്കിട്ടു. “ഇന്ത്യൻ ജനതക്ക് പ്രതീക്ഷയുടെ ഒരു കിരണം നൽകാൻ മുഴുവൻ ഇസ്രായേലും ഒന്നിക്കുമ്പോൾ,” എന്നാണ് പവൻ കെ പാൽ തന്റെ വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.
ഇന്ത്യയിൽ കോവിഡ് അഭൂതപൂർവമായ വ്യാപനത്തിനിടയിലും, ഇന്ത്യക്ക് വൈദ്യസഹായം ലഭ്യമാക്കുന്നതിൽ മാത്രമല്ല, ഇസ്രായേലി ജനത ശ്രദ്ധിക്കുന്നത്. അവർ തങ്ങളുടെ നഗരത്തിൽ ഒത്തുകൂടി മുഴുവൻ
ഇന്ത്യൻ ജനതയുടെ
ബംഗാളിൽ പോലീസ് സാന്നിധ്യത്തിൽ കേന്ദ്രമന്ത്രി വി മുരളീധരന്റെ വാഹനത്തിനുനേരെ ആക്രമണം.
വെസ്റ്റ് മിഡ്നാപൂരില്‍വച്ചാണ് വി മുരളീധരന് നേരെ ആക്രമണമുണ്ടായത്. തന്റെ പേഴ്സണല്‍ സ്റ്റാഫിനെയും ആക്രമിച്ചുവെന്നും പിന്നില്‍ തൃണമൂല്‍ ഗുണ്ടകളെന്നും വി മുരളീധരന് പ്രതികരിച്ചു.
ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന അന്ന്മുതല് വലിയ രീതിയിലുള്ള അക്രമങ്ങളാണ് ബിജെപി, സിപിഎം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദ്ദേശപ്രകാരം ബംഗാളിൽ തൃണമൂൽ അക്രമസ്ഥലങ്ങൾ സന്ദര്‍ശിക്കാനായി കഴിഞ്ഞ ദിവസമാണ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയ്ക്കുമൊപ്പം വി മുരളീധരന് ബംഗാളില്‍ എത്തിയത്.
തൃണമൂൽ അക്രമങ്ങള്‍ നടന്ന സ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു വെസ്റ്റ് മിഡ്
മെയ് 2 മാറാട് ബലിദാന ദിനം
(ഈ വീഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്തത് യൂട്യൂബ് അധികൃതർ നീക്കം ചെയ്തതിനാൽ വീണ്ടും പേജിൽ പോസ്റ്റ് ചെയ്യുന്നു.)
മാറാട് കടപ്പുറത്ത് തിരകൾ പോലും കണ്ണീർ വാർത്ത ദിനം.
മതഭീകരതയും രാഷ്ട്രീയവും കൈകോർത്ത് കേരളത്തിന്റെ മന:സാക്ഷിയെ കീറിമുറിച്ച കരിദിനം.
പതിയിരിക്കുന്ന ജിഹാദി ഭീകരവാദം പുറത്തുചാടി അതിന്റെ ഭീകരമുഖം കേരളത്തിന് കാണിച്ചു തന്നു, എന്തായിരുന്നു ജിഹാദി ഭീകരതയെന്ന്.
മാറാടിന് നഷ്ടമായത് 8 മനുഷ്യ ജീവനുകൾ.മാത്രവുമല്ല സ്ത്രീകളും കുട്ടികളും അടക്കം നൂറോളം പേർക്ക് മാരകമായി പരിക്കേറ്റു. ഭീകര വാദികളുടെ തീവ്രവാദ പ്രവർത്തനങ്ങൾ വ്യക്തമായി കണ്ടും കേട്ടും മനസിലാക്കിയിട്ടും കണ്ണടച്ച് ഇരുട്ടാക്കുകയാണ് കേരളത്തിലെ മാറി മാറി വരുന്ന സർക്കാരുകൾ ചെയ്തത്.
ലോകം മുഴുവൻ നടക്കുന്ന ഭീകരവാദ-തീവ്രവാദ ആക്രമങ്ങളുടെ കണ്ണി ഇങ്ങ് കേര
സിനിമ ഷൂട്ടിങ് സംഘം ആചാര ലംഘനം നടത്തിയ
പറയിപെറ്റ പന്തിരുകുലത്തിലെ
പാലക്കാട് കടമ്പഴിപ്പുറം വായില്യാംകുന്ന് ക്ഷേത്ര ദർശനത്തിന് ശേഷം രാഷ്ട്രീയ സ്വയംസേവക സംഘം സംസ്ഥാന വിദ്യാർത്ഥി പ്രമുഖ് ശ്രീ വത്സൻ തില്ലങ്കേരി സംസാരിക്കുന്നു....
" നമ്മുടെ ജനങ്ങൾക്ക് മുഖവുര ആവശ്യമില്ലാത്തയാളാണ് മെട്രോമാൻ ഇ ശ്രീധരൻ. അദ്ദേഹം രാജ്യത്തിനായി ചെയ്ത സേവനങ്ങൾ നിരവധിയാണ്. മറ്റുള്ളവർ ഏറ്റെടുക്കാൻ മടിക്കുന്ന പല പദ്ധതികളും അദ്ദേഹം അനായാസമായി പൂർത്തീകരിച്ചിട്ടുണ്ട് ".പാലക്കാട് നിയോജക മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്ന ഇ ശ്രീധരനെക്കുറിച്ച് ഭാരതത്തിന്റെ എക്കാലത്തെയും മികച്ച രാഷ്ട്രപതിമാരിലൊരാളായ ഡോ. എപിജെ അബ്ദുൾ കലാം പറഞ്ഞ ഈ വാക്കുകളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
ഒരു പൊതുപരിപാടിയിൽ വെച്ചാണ് ഭാരതത്തിന്റെ മിസൈൽ മാൻ ഡോ. കലാം മെട്രോമാനെ പേരെടുത്ത് പറഞ്ഞുതന്നെ അഭിനന്ദിച്ചത്. ഇതിന്റെ വീഡിയോ കഴിഞ്ഞ ദിവസം ഇ ശ്രീധരൻ തന്നെ തന്റെ ട്വിറ്ററിലൂടെ പുറത്ത് വിട്ടിരുന്നു.
വീഡിയോയിൽ കലാം പറയുന്നതിങ്ങനെ. ആത്മാർത്ഥയോട് കൂടി തൻ്റെ പ്രവർത്തനങ്ങൾ ചെയ്ത് വിജയത്തിലെത്തിയ ഒരു വ്യക്തിയുണ്ട് ഇ. ശ്രീധരൻ.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിൽ എൻഎ ആദ്യ കുറ്റപത്രം സമർപ്പിച്ചു.സ്വപ്ന സുരേഷ്, സരിത്ത്, കെ.ടി റമീസ് എന്നിവർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. എൻഐഎ കോടതി മുൻപാകെ അന്വേഷണ ഉദ്യോഗസ്ഥൻ രാധാകൃഷ്ണ പിള്ളയാണ് കുറ്റപത്രം സമർപ്പിച്ചത്.
എൻഐഎ സംഘം സ്വർണ്ണക്കടത്ത് കേസിൽ 21 പ്രതികളെയാണ് അറസ്റ്റ് ചെയ്തത് . ഇതിൽ 20 പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. പ്രതികൾക്കെതിരെ യുഎപിഎ നിയമത്തിലെ 16, 17,18, എന്നീ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
പ്രതികൾ അറസ്റ്റിലായി 180 ദിവസം തികയുന്ന സാഹചര്യത്തിലാണ് എൻഐഎ കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ കൊഫേ പോസ ചുമത്തിയ പ്രതികൾ ഒഴികെയുള്ളവർക്ക് സ്വാഭാവിക ജാമ്യം ലഭിക്കും. ഇത് തടയുന്നതിനായാണ് എൻഐഎയുടെ നിർണ്ണായക നീക്കം. കേസിലെ മറ്റൊരു പ്രതിയായ
തിരുവാഭരണപാത സഞ്ചാരയോഗ്യമാക്കി സേവാഭാരതി.
സേവാഭാരതി പ്രവർത്തകർക്കൊപ്പം ശബരിമല വാർഡ് മെമ്പrum ബിജെപി പ്രവർത്തകയുമായ ശ്രീമതി മഞ്ജു പ്രമോദും കാട് വെട്ടിതെളിക്കലിന് നേതൃത്വം നൽകി.
എല്ലാ വർഷവും മുടങ്ങാതെ തിരുവാഭരണ പാത വൃത്തിയാക്കി സഞ്ചാരയോഗ്യമാക്കുന്നത് സേവാ ഭാരതിയും, ശബരിമല അയ്യപ്പസേവാ സമാജവുമാണ്.